മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി കൊച്ചിയെ കൂടാതെ മറ്റൊരു ഹോം സ്റ്റേഡിയം കൂടി പരിഗണിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
കൊച്ചിക്ക് പുറമെ ബ്ലാസ്റ്റേഴ്സിന് ഏറെ ഫാൻസുള്ള മലബാറിൽ മത്സരങ്ങൾ നടത്തിയാൽ ടീമിന് കൂടുതൽ ജനകീയത ഉണ്ടാകും എന്നുമാണ് മാനേജ്മെന്റിന്റെ ഉറപ്പ്
ഈയൊരു പ്രകടനം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മാനസികാവസ്ഥയ്ക്കും ബാധിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റല.
ഇവാൻ വുകമനോവിച് പടിയിറങ്ങിയതിനു ശേഷം ഈ സീസണിൽ പ്ലേ ഓഫ് പോലും കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്പെയിനിൽ നിന്നുമാണ് പുതിയ പരിശീലകനെ ടീമിൽ എത്തിച്ചത്.
മത്സരത്തിന് ശേഷം മോഹൻ ബഗാൻ ആരാധകരും ജംഷദ്പൂർ ആരാധകരും ഏറ്റുമുട്ടി, മോഹൻ ആരാധകർക്ക് ഗുരുതര പരിക്കേറ്റിയിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിങറായ നിഹാൽ സുധീഷ് സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്നാണ്.
താരത്തെ ബ്ലാസ്റ്റേഴ്‌സ് 2023/24 സീസൺ മുന്നോടിയായി ട്രൗ എഫ്സിയിൽ നിന്നുമാണ് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ രണ്ട് സീസണിലും താരം ലോൺ അടിസ്ഥാനത്തിൽ മുഹമ്മദൻസ് എസ്സിക്കി വേണ്ടിയാണ് പന്ത് തട്ടിയത്.
അടുത്ത സീസണിന് മുൻപായി ടീമിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള ടീമിലുള്ള ചില താരങ്ങളെ ഒഴിവാക്കിയേക്കും. പകരം പുതിയ താരങ്ങളായിരിക്കും ബ്ലാസ്റ്റേഴ്സിൽ എത്തുക.
500-ലധികം പ്രൊഫഷണൽ ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കുത്ത അനുഭവം കറ്റാലയ്ക്ക് ഉണ്ട്. സൈപ്രസിലെ AEK ലാർനകയ്ക്കായി കളിച്ച് അവിടെ തന്നെ തന്റെ പരിശീലന കരിയർ ആരംഭിച്ച കറ്റാല, ലാർനകയെ 2022-23 UEFA ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരത്തേക്ക് നയിച്ചു. തുടർന്ന്, സൈപ്രസ്, ക്രൊയേഷ്യ,
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷം ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകനായി നിരവധി നീക്കങ്ങൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവസാനം സൈൻ ചെയ്തത് സ്പെയിനിൽ നിന്നുമുള്ള പരിശീലകനെയാണ്.







