കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സ്ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ചായ റാഫ മോണ്ടിനെഗ്രയ്ക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ഇപ്പോളിത സ്പാനിഷ് ഫിറ്റ്‌നെസ് കോച്ചായ അലിക്സ് മോറയെ സ്വന്തമാക്കിയിരിക്കുകയാണ്. ക്ലബ് തന്നെയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്. READ MORE:- കിടിലൻ സ്പാനിഷ് തന്ത്രഞ്ജനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; ഡേവിഡ് കാറ്റലയുടെ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ സ്ഥിരമായി ഈ പൊസിഷനിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ സൈനിങ് ബ്ലാസ്റ്റേഴ്സിൽ വന്നിരിക്കുന്നത്.
ഐ എസ് എല്ലിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈയൊരു പൊസിഷനിലേക്ക് ഇനി സൈനിങ് നടത്തില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അപ്ഡേറ്റ് നൽകിയത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ
ഇന്ത്യൻ സൂപ്പർ ലീഗിന് വരാൻ പോകുന്ന സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ടാർഗറ്റ് ചെയ്തിരിക്കുന്നത് യൂറോപ്യൻ സെന്റർ ബാക്കിനെയാണെന്നാണ് ട്രാൻസ്ഫർ റൂമറുകൾ.
ഐ എസ് എൽ അടുത്ത സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ സൈനിങ്‌സ് കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ അപ്ഡേറ്റ് ആണ് ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ നൽകുന്നത്.
അർഷ് ഷൈകിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത് യുവ ഗോൾ കീപ്പറായ അദ്ദേഹം മോഹൻ ബഗാനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം തുടരണോ വേണ്ടയോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന താരത്തിന്റെ പ്രതികരണം തന്നെയാണ് സംശയങ്ങൾക്ക് കാരണം. എന്നാലിപ്പോൾ ലൂണയുടെ കാര്യത്തിൽ ഒരു നിർണായക അപ്‌ഡേറ്റ് കൂടി പുറത്ത് വന്നിരിക്കുകയാണ്.
റഫ ക്ലബ് വിട്ടതിന്റെ കാരണം വ്യക്തമല്ല എങ്കിലും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം റഫ ക്ലബ് വിട്ടതിൽ ദുരൂഹതകളൊന്നും ഇല്ലെന്നും ക്ലബ് വിടുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നുമാണ്..









