കഴിഞ്ഞ ദിവസം നടന്ന ആരാധകരുമായുള്ള കൂടികാഴ്ച്ചയിലാണ് കരോലിൻസ് ഈ കാര്യം വെള്ളിപ്പെടുത്തിയിരിക്കുന്നത്.
2004 ൽ ആരംഭിച്ച അദ്ദേഹത്തിൻറെ പരിശീലക കളരിയിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചത് സഹപരിശീലകനായിട്ടാണ്. 2021 ലാണ് അദ്ദേഹം ആദ്യമായി മുഖ്യപരിശീലകനാവുന്നത്. ലാറ്റിനമേരിക്കയിലെ കുഞ്ഞൻരാജ്യങ്ങളെയും ക്ലബ്ബുകളെയുമാണ് അദ്ദേഹം പരിശീലിപ്പിച്ചത്.
ട്രാൻസ്ഫർ മാർക്കറ്റിൽ ഈ സൈനിങ് സ്വന്തമാക്കുവാനായി ബ്ലാസ്റ്റേഴ്‌സ് ഒരുപാട് നാളായി ശ്രമങ്ങൾ തുടരുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ കാത്തിരിപ്പ് ഇനിയധികം നീളുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഫാൻ അഡ്വൈസറി ബോർഡിന്റെ ആദ്യ യോഗത്തിന്റെ ചിത്രങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്ക് വെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകൾ വ്യക്തമാക്കും ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കത്തിനോട് ആരാധകർ അറിയിക്കുന്ന പ്രതിഷേധം.
അവസാന നാലിൽ ഗിനോയും ലോബേരയും; പുതിയ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് അവസാന ഘട്ടത്തിലേക്ക്, അപ്ഡേറ്റ് ഇതാ…
അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഇതുവരെ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഫാൻസ് കൂട്ടായ്മയുണ്ടെന്ന് അവകാശപ്പെടാനാവും.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നു സീസണുകളിൽ തുടർച്ചയായി പരിശീലിപ്പിച്ച ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം മറ്റൊരു ക്ലബ്ബിലും ഇതുവരെ പോകാത്തതിന് കാരണം വെളിപ്പെടുത്തുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ കഴിഞ്ഞ പോയ സീസൺ ബ്ലാസ്റ്റേഴ്‌സിന് വളരെ മോശമായിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാത്താണ് അവസാനിപ്പിച്ചത്. എന്നാൽ ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു പരാതി ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനിൽ സമർപ്പിച്ചിരുന്നു.എന്തായിരുന്നു ഈ പരാതി എന്ന്
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എന്നും ആവേശം സമ്മാനിച്ച പരിശീലകനാണ് ഇവാൻ വുകംനോവിച്ച് രണ്ട് സീസണിലായി ടീമിനെ ഫൈനലിൽ എത്തിക്കാനും ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളി പുറത്തെടുക്കാനും ഇവാൻ കീഴിൽ സാധിച്ചിട്ടുണ്ട്. ആശാൻ ടീം വിട്ടത് ബ്ലാസ്റ്റേഴ്സ് ഫാനസിന് കടുത്ത നിരാശ
ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എൽ സീസണിന് മധ്യഭാഗത്തുവച്ച് തങ്ങളുടെ മുഖ്യ പരിശീലകനെ പുറത്താക്കിയതിനു ശേഷം പകരം മറ്റൊരു പരിശീലകനെ കൊണ്ടുവരാനുള്ള തിരക്കിലാണ്.








