ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷം ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകനായി നിരവധി നീക്കങ്ങൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവസാനം സൈൻ ചെയ്തത് സ്പെയിനിൽ നിന്നുമുള്ള പരിശീലകനെയാണ്.
ഇന്ത്യൻ ഫുട്ബോളിന്റെ ദയനീയ അവസ്ഥ എന്ന് മാറും ഈ ചോദ്യത്തിന് ഒരു ദശകത്തിന്റെ പഴക്കമുണ്ട് ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് പിന്നിൽ പോലുമുള്ള ഒരുപാട് ടീമുകൾ മികച്ച കളി പുറത്തെടുക്കുന്നത് കാണുമ്പോൾ എന്ത് കൊണ്ട് നമുക്ക് ഇത് സാധിക്കുന്നില്ല എന്ന്. ഐ എസ്
സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ നേരിടുക കരുത്തന്മാരായ ഈസ്റ്റ് ബംഗാളിനെയായിരിക്കും.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ യുവ താരമാണ് കോറോ സിങ് ഈ സീസണിൽ ടീമിന് വേണ്ടി നടത്തിയ അതുല്യമായ പ്രകടനമാണ് താരത്തെ ഇന്ത്യൻ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്ര മാക്കിയത്. 17 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരം നിലവിൽ ടീമിന് വേണ്ടി
ബ്ലാസ്റ്റേഴ്സിന്റെ യുവ തകർപ്പൻ വിങ്ങറായ കൊറൂ സിംഗിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ഡാനിഷ് സൂപ്പർലിഗ ക്ലബ്ബായ ബ്രോണ്ട്ബൈ എഫ്സി.
ഇരുവരെയും സ്വീകരിക്കാനായി ആരാധക കൂട്ടായിമയായ മഞ്ഞപ്പട വിമാന താവളത്തിലുണ്ടായിരുന്നു.
പുതിയ സൈനിങ്ങുകളെ സ്വന്തമാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുമ്പോഴും നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള താരങ്ങൾ ട്രാൻസ്ഫർ വിൻഡോയിലൂടെ പുറത്തുപോകുമെന്ന് ഉറപ്പാണ്.
മൈകൽ സ്റ്റാറെക്ക് പകരക്കാരനായി പുതിയ പരിശീലകനെ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ യൂറോപ്യൻ പരിശീലകനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഐ എസ് എൽ ടീമുകളിൽ നിന്നും ഒരു സൈനിങ് പോലും സ്വന്തമാക്കാതെ സീസൺ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് മികച്ച ഇന്ത്യൻ താരങ്ങളെ ടീമിൽ കൊണ്ടുവരാത്തതിന്റെ പേരിൽ ആരാധകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് പോലും കാണാനാവാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോശം റിസൾട്ടുകളുടെ ഫലത്തിൽ ഐ എസ് എല്ലിൽ നിന്നും പുറത്തായി കഴിഞ്ഞു.








